Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംവരണ നയവും...

സംവരണ നയവും ഇടതുപക്ഷത്തിെൻറ  ആഭ്യന്തര ദൗര്‍ബല്യങ്ങളും

text_fields
bookmark_border
reservation
cancel

‘സംവരണനയം സുതാര്യം’ എന്ന തലക്കെട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നവംബര്‍ 24ന് മാധ്യമത്തിൽ എഴുതിയ ലേഖനം സംവരണവുമായും സാമൂഹിക നീതിയുമായും ബന്ധപ്പെട്ട ഇടതുപക്ഷ നിലപാടുകളുടെ ആഭ്യന്തര ദൗര്‍ബല്യം വെളിവാക്കുന്നതാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍  മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാറിെൻറ തീരുമാനവും മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിന് ഭരണഘടന ഭേദഗതിക്കുവേണ്ടി കേന്ദ്രസര്‍ക്കാറില്‍ സമ്മർദം ചെലുത്തുമെന്ന ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണം എന്ന ആശയത്തിെൻറ ആത്മാവിനെ തന്നെയാണ് വെല്ലുവിളിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കും  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍ക്കും അധികാര-വിദ്യാഭ്യാസ മേഖലകളില്‍  നീതിപൂർവകമായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തുക എന്നതാണ് സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയം. വിവേചനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന 15ാം ആര്‍ട്ടിക്കിളിെൻറയും അവസര സമത്വം ഉറപ്പുവരുത്തുന്ന 16ാം ആര്‍ട്ടിക്കിളിെൻറയും നാലാമത്തെ ഉപവകുപ്പില്‍ (അനുച്ഛേദം) ആണ് സംവരണത്തെ സംബന്ധിച്ച അടിസ്ഥാന നയം ഭരണഘടന പ്രഖ്യാപിക്കുന്നത്. സാമൂഹിക വിഭാഗങ്ങളുടെ അവസര സമത്വത്തിനുവേണ്ടി ഭരണഘടന സംസാരിക്കുന്നതിനു പിറകില്‍ ചരിത്രപരമായ ഭൂതകാല യാഥാര്‍ഥ്യങ്ങള്‍ ഉണ്ടെന്നുള്ളത് സര്‍വാംഗീകൃതമായ സത്യമാണ്. ഇത്തരം ഘടകങ്ങളെ അഭിമുഖീകരിക്കാതെ സംവരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.

ഭൂരഹിതർ

സംവരണത്തെ വർഗസമരത്തിെൻറ ഭാഗമായി കാണുന്നതിനാല്‍ രാജ്യത്ത് വർഗപരമായ ഐക്യത്തിലൂടെ സാമൂഹിക പിന്നാക്കാവസ്ഥകള്‍ മറികടന്നു സാമൂഹിക പുരോഗതി കൈവരിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. വിവേചനങ്ങള്‍ക്കും പിന്നാക്കാവസ്ഥ കള്‍ക്കും പിറകില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന കാരണങ്ങള്‍ വർഗം മാത്രമാണെന്നും ജാതി, മതം തുടങ്ങിയ ഘടകങ്ങളെ ഇതില്‍ ചേര്‍ക്കുന്നത് ജാതിമത സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നുമുള്ള ഇടതു സിദ്ധാന്തങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവര്‍ മുന്നാക്കക്കാരിലും പിന്നാക്കക്കാരിലുമുള്ള പാവപ്പെട്ടവരുടെ വിശാല ഐക്യത്തെയാണ് തകര്‍ക്കുന്നതെന്നാണ് കോടിയേരി പറയുന്നതെങ്കില്‍ ആ ‘പാതകം’ ആദ്യം ചെയ്തത് ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. സാമൂഹിക പിന്നാക്കാവസ്ഥ കളെയും വിവേചനങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ വര്‍ഗ വായനകള്‍ നടത്തിക്കൂടെന്നല്ല. എന്നാല്‍, അതിനേക്കാള്‍ ആഴത്തിലും കൂടുതല്‍ സൂക്ഷ്മമായും ജാതിമത ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.

ജാതിപരവും മതപരവുമായ വിവേചനങ്ങള്‍ ചരിത്രത്തില്‍ വർഗപരമായ വിടവുകള്‍ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചരിത്ര വായനയിലെ പിന്നാമ്പുറങ്ങളെ പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ചരിത്രം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളോട് ചെയ്ത വിവേചനങ്ങള്‍ക്കും അരികുവത്കരണങ്ങള്‍ക്കുമെതിരില്‍  അര്‍ഹമായ രീതിയിലുള്ള പ്രായശ്ചിത്തം ഇനിയും ചെയ്തു കഴിഞ്ഞിട്ടില്ല. 1957ലെ ഭൂപരിഷ്‌കരണം പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ മുന്നേറ്റമായി കോടിയേരി ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. തോട്ടം ഭൂമിയായും സ്വകാര്യ വനഭൂമിയായും കുടുംബസ്വത്തായുമൊക്കെ ജന്മിമാര്‍ക്ക് വലിയ അർഥത്തിലുള്ള ഭൂവുടമാവകാശം പതിച്ചുനല്‍കിയതിനുശേഷം നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിെൻറ ബാക്കിപത്രമാണ് ഇന്നും കേരളത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങള്‍. ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി നിഷേധിക്കപ്പെട്ട ദലിത്-ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂപരിഷ്‌കരണത്തിെൻറ ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ‘കൃഷിഭൂമി കര്‍ഷകന്’ എന്ന് പറഞ്ഞു ഭൂപരിഷ്‌കരണം നടപ്പാക്കി ഭൂമി വിതരണം ചെയ്തപ്പോള്‍ ആദിവാസികളും ദലിതരുമടങ്ങുന്ന കേരളത്തിലെ പിന്നാക്കക്കാര്‍ ഭൂരഹിതരായി മാറുകയാണ് ചെയ്തത്. ഭൂമിരാഷ്ട്രീയത്തിെൻറ ചരിത്രത്തില്‍നിന്നും ജാതിപരമായ യാഥാര്‍ഥ്യങ്ങളെ മനഃപൂര്‍വം തമസ്‌കരിക്കുവാനാണ് ഇടതുപക്ഷം എക്കാലത്തും ശ്രമിച്ചു പോന്നിട്ടുള്ളത്. എന്നല്ല, ഭൂപരിഷ്‌കരണത്തിലൂടെ ജാതീയതയും പിന്നാക്ക-മുന്നാക്ക വേര്‍തിരിവുകളും നിലനിര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്തിട്ടുള്ളത്.
 

reservation

വസ്തുതകളുടെ വക്രീകരണം

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ സാമ്പത്തിക പിന്നാക്കാവസ്ഥ എല്ലാ വിഭാഗങ്ങളിലുമുണ്ടെന്ന് കോടിയേരി മനസ്സിലാക്കണം. മുന്നാക്ക സമുദായത്തില്‍ ജനിച്ചു എന്നതിെൻറ പേരില്‍ ഇവിടെ ആര്‍ക്കും വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുകയോ അവസര സമത്വം നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല. സംവരണവും ഭൂപരിഷ്‌കരണവും ആണ് മുന്നാക്ക സമുദായങ്ങളിലെ ദരിദ്രരെ സൃഷ്ടിച്ചത് എന്ന ഇടതുവാദങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. ഏതൊരു സമൂഹത്തിലും ഉണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഇവിടത്തെ മുന്നാക്കക്കാരിലും പിന്നാക്കക്കാരിലും സ്വാഭാവികമായും ഉണ്ടാകുന്നതാണ്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കാവസ്ഥക്ക് എന്തെങ്കിലും പ്രത്യേക രാഷ്ട്രീയ, സാമൂഹിക ചരിത്രപരമായ കാരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുകയില്ല. എന്നാൽ, പിന്നാക്ക സമുദായങ്ങള്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പിറകില്‍ കൃത്യമായ കാരണങ്ങളുണ്ട്. പിന്നാക്കക്കാരിലെ മുന്നാക്കക്കാരായാലും ഇത്തരം വിവേചനങ്ങൾ അനുഭവിക്കുന്നുണ്ട്. സംവരണ തത്ത്വങ്ങള്‍ പ്രാബല്യത്തില്‍ വന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണ--ഉദ്യോഗസ്ഥ--വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ പിന്നാക്കക്കാര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട്, അനുവദിക്കപ്പെട്ട ശതമാനക്കണക്കിലുള്ള പ്രാതിനിധ്യം പോലും ഇനിയും ലഭ്യമായിട്ടില്ല. വ്യത്യസ്ത ഘട്ടങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമിച്ച കമീഷനുകള്‍ സമര്‍പ്പിച്ച കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

ജാതീയവും സാമൂഹികവുമായ പ്രിവിലേജുകള്‍ അനുഭവിക്കുന്ന സവര്‍ണ സമുദായങ്ങളിലെ ദാരിദ്ര്യത്തേക്കാള്‍ ഒളിഞ്ഞും തെളിഞ്ഞും സംവരണാവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ട സംവരണീയ സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവിനെ കുറിച്ചോ പങ്കാളിത്തമില്ലായ്മയെക്കുറിച്ചോ ഇടതുപക്ഷം വേവലാതിപ്പെടുന്നില്ലെന്നതാണ് വാസ്തവം. സംവരണ--സംവരണേതര സമുദായങ്ങളുടെ ഉദ്യോഗസ്ഥ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ അന്വേഷിച്ച് പുറത്തുവിടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകുമോ? അതുപോലെത്തന്നെ സാമ്പത്തികസംവരണം നടപ്പാക്കുന്നതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ പുറത്തു വന്നിട്ടില്ല. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ചെയ്യുമ്പോള്‍, ഇതുവരെ പൊതുവിഭാഗങ്ങളിലേക്ക് പോയ തസ്തികകളില്‍ കുറവുവരുന്നുവെന്ന കോടിയേരിയുടെ അവകാശവാദവും നീതീകരിക്കാന്‍ കഴിയില്ല. കാരണം, ഇവിടത്തെ പൊതുവിഭാഗത്തില്‍പ്പെട്ട തസ്തികകള്‍ പ്രയോഗത്തില്‍ സംവരണേതര സമുദായങ്ങള്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടവയാണ്. സാങ്കേതികമായി പൊതുവിഭാഗം എന്ന് പറയുമെങ്കിലും കേരള പി.എസ്.സിയുടെ അശാസ്ത്രീയമായ റൊട്ടേഷന്‍ സമ്പ്രദായത്തിലടക്കം പൊതുവിഭാഗത്തിലെ തസ്തികകളില്‍ സംവരണീയ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വര്‍ഷങ്ങളായി അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

reservations-2

ദീർഘകാലമായി തുടരുന്ന വിവേചനം
പിന്നാക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദീര്‍ഘകാലത്തെ വിവേചനങ്ങളുടെ ഫലമായി രാജ്യത്ത് കഴിഞ്ഞകാലങ്ങളില്‍ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളെയും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഉണര്‍വുകളെയും കണ്ടില്ലെന്ന് നടിക്കുന്നത് ഒരു രാഷ്ട്രീയ സംഘടന എന്നനിലയില്‍ ഇടതുപക്ഷത്തിെൻറ പരാജയമാണ്. മണ്ഡലാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതിമത സ്വത്വങ്ങള്‍ ഉയര്‍ത്തിയ വലിയ സംവാദങ്ങളും ചര്‍ച്ചകളും ഉണ്ട്. ജാതിയുടെയും മതത്തിെൻറയും പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ വര്‍ഗപരമായി മാത്രം അഭിമുഖീകരിക്കുന്നിടത്തുതന്നെ ഇടതുപക്ഷത്തിന് പിഴച്ചിരിക്കുന്നു. ഇനി വര്‍ഗപരമായ വിടവുകള്‍മാത്രമാണ് ഇടതുപക്ഷത്തിെൻറ പ്രശ്നമെങ്കില്‍, അത് പരിഹരിക്കുന്നതിന് സകല ജനവിഭാഗങ്ങള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ക്ഷേമപദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളും നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. മുന്നാക്കക്കാരിലെ ദാരിദ്ര്യത്തെക്കുറിച്ച് മാത്രമുള്ള ഉത്കണ്ഠകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതേപോലെ ഭൂപരിഷ്‌കരണം മുതല്‍ ഏറ്റവും പുതിയ സ്വാശ്രയ വിദ്യാഭ്യാസ വിഷയങ്ങളിലടക്കം ഇടതുപക്ഷം സ്വീകരിച്ചത് നീതിപൂര്‍വകമായ വര്‍ഗസമീപനമായിരുന്നില്ല. കേരളത്തിലെ സമുദായ സംഘടനകളോടും കോര്‍പറേറ്റുകളോടും ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനങ്ങളിൽ വര്‍ഗ രാഷ്ട്രീയത്തിന് എന്ത് ഇടമാണുള്ളത്? കേരളത്തില്‍ ചൂടുപിടിച്ച സ്വാശ്രയ പ്രവേശന നടപടിക്രമങ്ങളില്‍ കോടിയേരി പറഞ്ഞ ‘പാവപ്പെട്ടവരുടെ ഐക്യം’ എവിടെ, എങ്ങനെയാണ് ഇടതുപക്ഷം പ്രയോഗവത്കരിച്ചത്. 

നീതീകരണത്തിന് വകയില്ലാത്ത സാമ്പത്തിക സംവരണവാദം രാജ്യത്തെ ജനാധിപത്യത്തെയും സാമൂഹിക നീതിസങ്കൽപനങ്ങളെയുമാണ് ദുര്‍ബലപ്പെടുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യ രൂപവത്കരണത്തില്‍ സാമൂഹിക സംവരണം എന്ന ആശയം പ്രദാനംചെയ്യുന്ന കരുത്ത് നിസ്സാരമല്ല. അതിന് പകരം സാമ്പത്തിക സംവരണ പദ്ധതികള്‍ കൊണ്ടുവരുന്നത് ചരിത്രത്തെ പിന്നോട്ട് നയിക്കുന്നതിന് തുല്യമാണ്. സംവരണത്തെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തില്‍ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം സാമ്പത്തികസംവരണം നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കാലികവും ഉള്ളടക്കപരവും സമീപനപരവുമായ സ്വയം നവീകരണങ്ങള്‍ക്ക് വിധേയമാകാതെ ഇടതുപക്ഷം സാമൂഹികനീതിയുടെ പാതയില്‍ വിലങ്ങുതടിയായി നില്‍ക്കാന്‍ തീരുമാനിച്ചത് സഹതാപാര്‍ഹമാണ്. 
(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന 
പ്രസിഡൻറാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfreservationarticleopinionmalayalam newsCast reservationPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Article about left government reservation system-Opinion
Next Story