Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതി; അന്വേഷണം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: അയൽവാസിയായ പെൺകുട്ടിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഐ.ജി മനോജ് എബ്രഹാം അന്വേഷണം പ്രഖ്യാപിച്ചു. ഐ.ജിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം യുവതിയിൽനിന്ന് മൊഴി രേഖപ്പെടുത്തി. പൊഴിയൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെ‍യാണ് യുവതിയുടെ പരാതി. ഇതുസംബന്ധിച്ച് പാറശ്ശാല സി.ഐക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും സി.ഐയുടെ അറിവോടുകൂടിയാണ് പീഡനശ്രമം ഉണ്ടായതെന്നും യുവതി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതി‍െൻറ അടിസ്ഥാനത്തിലാണ് ഐ.ജി അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റാരോപിതരായ പൊലീസുകാർ യുവതിയുടെ വീടി‍െൻറ പരിധിയിെല സ്റ്റേഷനിൽ ജോലി ചെയ്യുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരെ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്ന് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറ‍യുന്നു. ഏപ്രിൽ 28നാണ് സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story