Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇന്ന് ലോക വനദിനം:...

ഇന്ന് ലോക വനദിനം: കല്ലടിക്കോട്ടെ സർക്കാർ വനമേഖല അവഗണനയിൽ

text_fields
bookmark_border
കല്ലടിക്കോട്: ലോക വനദിനത്തിലും മേഖലയിലെ വനമേഖല അവഗണനയിൽതന്നെ. വന സംരക്ഷണത്തിന് സർക്കാർ സംവിധാനം ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാത്തതു മൂലം സ്വാഭാവിക വനമേഖല നാശത്തിെൻറ വക്കിലാണ്. പരിസ്ഥിതി കൈയേറ്റവും കാലാവസ്ഥ വ്യതിയാനവും കാട്ടുതീയും വന നശീകരണത്തിന് ആക്കംകൂട്ടി. കൂടാതെ വന വ്യാപന പദ്ധതികൾ നിലച്ചതും പ്രകൃതി ദുരന്തങ്ങളും വന മേഖലയിലെ മണ്ണിടിച്ചിലിന് ഇടയാക്കി. കാടുകളിൽ ജീവിതം വഴിമുട്ടുന്ന വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി ജനവാസ മേഖലകളിലെത്തുന്നത് പതിവായി. വ്യാപക കൃഷിനാശമാണ് അടുത്തിടെയായി വന്യമൃഗങ്ങളിറങ്ങിയ മേഖലയിൽ സംഭവിച്ചത്. വനവ്യാപനത്തിന് ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമനടപടി കർശനമാക്കണമെന്നുമാണ് പൊതുജനാഭിപ്രായം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story