Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആറാട്ടുപുഴയിലും ...

ആറാട്ടുപുഴയിലും സമീപപ്രദേശങ്ങളിലും നാശം

text_fields
bookmark_border
തൃക്കുന്നപ്പുഴ: വ്യാഴാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും ആറാട്ടുപുഴയിലും സമീപപ്രദേശങ്ങളിലും സാരമായ നാശനഷ്ടം. ആറാട്ടുപുഴ എം.ഇ.എസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിെൻറ നാലോളം അലുമിനിയം ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. കെട്ടിടത്തിനുള്ളിൽ വെള്ളം കയറി. എം.ഇ.എസ് ജങ്ഷന് സമീപെത്ത നടുന്തറയിൽ ഷാജഹാെൻറ വീടിെൻറയും ഏതാനും ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. വലിയഴീക്കൽ മുതൽ മൂത്തേരിവരെ ഏഴോളം വൈദ്യുതി പോസ്റ്റുകൾ കാറ്റിൽ വീണു. ചാവിടി പടീറ്റതിൽ പങ്കജാക്ഷിയുടെ ഇരുപതോളം പകുതി വളർച്ച എത്തിയ വാഴകൾ ഒടിഞ്ഞുവീണു. പാട്ടകൃഷി നടത്തുകയായിരുന്നു പങ്കജാക്ഷി. പ്രദേശത്ത് വൈദ്യുതി തടസ്സവും നേരിട്ടു. പതിയാങ്കര ജങ്ഷന് തെക്ക് ഷാപ്പുമുക്കിന് സമീപം കാട്ടിൽവടക്കതിൽ അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിെല കെട്ടിടത്തിന് മുകളിലേക്ക് ആഞ്ഞിലിയും തെങ്ങും ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. കാറ്റിൽ ആഞ്ഞിലി കടപുഴകി തെങ്ങിലേക്കും പിന്നീട് രണ്ടുംകൂടി കെട്ടിടത്തിലേക്കും പതുച്ചു. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മുകളിലെയും തിണ്ണക്ക് ഇറക്കിയിട്ടതും ഉൾപ്പെടെ 15 അലുമിനിയം ഷീറ്റ് തകർന്നു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കെട്ടിട ഉടമ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story