Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വെര്‍ച്വൽ ക്യൂ:...

ശബരിമല വെര്‍ച്വൽ ക്യൂ: മൂന്ന് ലക്ഷംപേര്‍ ദര്‍ശനം നടത്തി

text_fields
bookmark_border
ശബരിമല വെര്‍ച്വൽ ക്യൂ: മൂന്ന് ലക്ഷംപേര്‍ ദര്‍ശനം നടത്തി
cancel
ശബരിമല: സന്നിധാനത്ത് വെര്‍ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത മൂന്ന് ലക്ഷത്തോളം തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. നവംബര്‍ 16 മുതല്‍ 27വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. 15 ലക്ഷം പേരാണ് ദര്‍ശനത്തിനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ആകെ 15.5 ലക്ഷം പേര്‍ക്കാണ് വെര്‍ച്വൽ ക്യൂ വഴി സീസണില്‍ ദര്‍ശനം അനുവദിക്കുന്നത്. ഇനിയും 50,000 പേര്‍ക്ക് കൂടി ഇതുവഴി ദര്‍ശനത്തിനായി ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ വെര്‍ച്വൽ ക്യൂ ദര്‍ശനത്തിനുള്ള കൂപ്പണുകളുടെ എണ്ണം നിജപ്പെടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത് ദര്‍ശനത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തില്‍ പരിശോധന നടത്തുന്നതിന് പൊലീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ബുക്ക് ചെയ്ത് എത്തുന്നവരെ ഇവിടുത്തെ പരിശോധനക്ക് ശേഷം മരക്കൂട്ടത്തുനിന്ന്  ചന്ദ്രാനന്ദന്‍ റോഡുവഴി കടത്തിവിട്ട് വലിയ നടപ്പന്തലില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ക്യൂവിലൂടെയാണ് ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വൽ ക്യൂ ബുക്കിങ് കൂപ്പണുകളില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസിനാണ് ഇതിെൻറ പൂര്‍ണനിയന്ത്രണം. കെല്‍ട്രോണിെൻറ ആഭിമുഖ്യത്തില്‍ പട്ടത്തുള്ള പൊലീസ് കമ്പ്യൂട്ടര്‍ സെൻററിലാണ് ഇതിെൻറ സെര്‍വറും മറ്റ് നിയന്ത്രണ സംവിധാനവും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMandalakalam 2017Virtual QueSabarimala News
News Summary - Sabarimala Virtual Que-Kerala News
Next Story