Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിമാൻഡ് പ്രതികൾ...

റിമാൻഡ് പ്രതികൾ ജയിൽചാടി രക്ഷപ്പെട്ടു 

text_fields
bookmark_border
jail-
cancel

പത്തനംതിട്ട: പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് റിമാൻഡ് പ്രതികൾ പത്തനംതിട്ട ജില്ല ജയിലിെൻറ മതിൽ ചാടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 1.30ഒാടെയാണ് സംഭവം. റാന്നി എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതികളായ പശ്ചിമബംഗാൾ മെഥിനിപുർ സ്വദേശികളായ ജയദേവ ഷാഹു (29), ഗോപാൽ ദാസ് (25) എന്നിവരാണ് രക്ഷപ്പെട്ടത്. 21നാണ് ഇവരെ ജില്ല ജയിലിൽ കൊണ്ടുവന്നത്. 

തടവുകാർ കൂടുതലായതിനാൽ ആളൊഴിഞ്ഞ വനിത സെല്ലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ആകെ 19 പേർ ആ െസല്ലിലുണ്ടായിരുന്നു. സെല്ലിെല ബാത്ത്റൂമിെൻറ മേൽക്കൂരയുടെ സീലിങ് ഇളക്കിമാറ്റി ഒാടിളക്കി, കെട്ടിടത്തോട് ചേർന്നുള്ള മതിലിൽകയറി സമീപത്തെ വീടിെൻറ പറമ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഏറെസമയം കഴിഞ്ഞ് സഹതടവുകാർ ബാത്ത്റൂമിെൻറ വാതിലിൽ തട്ടിവിളിച്ചിട്ടും അനക്കം ഇല്ലാഞ്ഞതിനെ തുടർന്ന് ജയിൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഇവർ രക്ഷെപ്പട്ടതായി സ്ഥിരീകരിച്ചു. 

പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ ഒരാഴ്ചയായി അവധിയിലാണ്. ജയിൽ ഡി.െഎ.ജി ബി. പ്രദീപ് ജില്ല ജയിൽ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspathanamthitta district jail
News Summary - pathanamthitta district jail-Kerala news
Next Story