Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിൽ വധഭീഷണി; പ്രതി റിയാദിൽ

text_fields
bookmark_border
മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിൽ വധഭീഷണി; പ്രതി റിയാദിൽ
cancel

പരപ്പനങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ വധഭീഷണി മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് സൗദിയിലെ റിയാദിലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പരപ്പനങ്ങാടി എസ്.ഐ ഷമീർ. വള്ളിക്കുന്ന് ആനങ്ങാടിൽനിന്നുള്ള ആസാദ് കുന്നുമ്മൽ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയാണ് പ്രതിയെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. 

സി.പി.എം മുതിയം ബീച്ച് ബ്രാഞ്ച് സെക്രട്ടറി കബീറിെൻറ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. പരപ്പനങ്ങാടി പൊലീസിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിദേശത്താെണന്ന് കണ്ടെത്തിയത്. സൈബർ പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. 

മട്ടന്നൂരിൽ കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനെതിരെ ആസാദ് ഇട്ട പോസ്റ്റിലാണ് വധഭീഷണിയുള്ളത്.  കോഴിക്കോടും കണ്ണൂരും കത്തിയമരുേമ്പാൾ ഗുണ്ട നേതാവ് ഉറങ്ങുകയാണെന്നും തലയെടുക്കുമെന്നും പോസ്റ്റിലുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfacebook threatsPinarayi Vijayan
News Summary - facebook threats -Kerala news
Next Story