Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകല്‍ക്കരിപ്പാടം...

കല്‍ക്കരിപ്പാടം അഴിമതി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്ക് മൂന്നുവര്‍ഷം തടവ്

text_fields
bookmark_border
madhu-koda-
cancel
camera_alt??? ???

ന്യൂഡൽഹി: യു.പി.എ സർക്കാറിെൻറ കാലത്ത് കോളിളക്കം സൃഷ്ടിച്ച കൽക്കരിപ്പാടം അഴിമതിക്കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ, കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവർക്ക് മൂന്നുവർഷം തടവ്. മധു കോഡക്ക് 25 ലക്ഷം രൂപയും ഗുപ്തക്ക് ഒരു ലക്ഷവും പിഴയുമുണ്ട്. ഝാർഖണ്ഡിലെ മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു, കോഡയുടെ വിശ്വസ്തൻ വിജയ് ജോഷി എന്നിവർക്കും മൂന്നുവർഷം തടവുണ്ട്. ജോഷി 25 ലക്ഷവും ബസു ഒരു ലക്ഷവും പിഴയടക്കണം. കൊൽക്കത്ത ആസ്ഥാനമായ വിനി അയേൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് എന്ന സ്വകാര്യ കമ്പനിക്ക് കോടതി 50 ലക്ഷം രൂപ പിഴ ചുമത്തി.

ഝാർഖണ്ഡിലെ കൽക്കരിപ്പാടം വിനി അയേൺ ആൻഡ് സ്റ്റീൽ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി, ക്രിമിനൽ ഗൂഢാലോചന കേസുകളിലാണ് ന്യൂഡൽഹിയിലെ പ്രത്യേക കോടതിയുടെ ശിക്ഷ. വിധിക്കെതിരെ പ്രതികൾക്ക് ഹൈേകാടതിയെ സമീപിക്കാം. ഇതിന് രണ്ടു മാസം ജാമ്യം അനുവദിച്ചു. 
2007 ജനുവരിയിലാണ് വിനി അയേൺ ആൻഡ് സ്റ്റീൽ കൽക്കരിപ്പാടം ഖനനത്തിന് അപേക്ഷ നൽകിയത്. സംസ്ഥാനത്തെ സ്റ്റീൽ മന്ത്രാലയം കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നിട്ടും സ്ക്രീനിങ് കമ്മിറ്റി കമ്പനിക്കുവേണ്ടി ശിപാർശ ചെയ്യുകയായിരുന്നു. 

സ്ക്രീനിങ് കമ്മിറ്റി ചെയർമാനായിരുന്ന അന്നത്തെ കൽക്കരി മന്ത്രാലയം സെക്രട്ടറി ഗുപ്ത സുപ്രധാന വിവരങ്ങൾ അന്ന് കൽക്കരി മന്ത്രാലയത്തിെൻറകൂടി ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽനിന്ന് മറച്ചുെവച്ചതായും സി.ബി.െഎ കണ്ടെത്തി. കൽക്കരിപ്പാടങ്ങൾ ഖനനത്തിന് നൽകിയതിലെ ക്രമക്കേട് കാരണം രാജ്യത്തിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി വെളിപ്പെടുത്തിയത്. 
 

രാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസ്


2004നും 2009നും ഇടയിൽ കൽക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിആരോപണം അന്നത്തെ പ്രധാനമന്ത്രി േഡാ. മൻമോഹൻ സിങ്ങിെൻറ പ്രതിച്ഛായക്കുമേൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണ്. 2007 ജനുവരി എട്ടിനാണ് വിനി അയേൺ ആൻഡ് സ്റ്റീൽ കൽക്കരിപ്പാടം ഖനനത്തിന് ലഭിക്കാൻ അപേക്ഷ നൽകിയത്. ഝാർഖണ്ഡ് സർക്കാറോ ഉരുക്ക് മന്ത്രാലയമോ ഇൗ കമ്പനിയുടെ പേര് ശിപാർശ ചെയ്തില്ല. എന്നിട്ടും സ്ക്രീനിങ് കമ്മിറ്റിയുടെ 36ാമത് യോഗം കമ്പനിയുടെ പേര് ശിപാർശ ചെയ്തു. 

കമ്പനിയുടെ പേര് ശിപാർശ ചെയ്തില്ലെന്നകാര്യം കമ്മിറ്റി ചെയർമാനായിരുന്ന കൽക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്ത അന്ന് കൽക്കരിമന്ത്രാലയ ചുമതലകൂടി വഹിച്ചിരുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽനിന്ന് മറച്ചുവെച്ചു. മധു കോഡ, ബസു എന്നിവരും രണ്ട് സർക്കാർ ഉദ്യോഗസ്ഥരും വിനി അയേൺ ആൻഡ് സ്റ്റീലിന് കൽക്കരിപ്പാടം നൽകാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.െഎ കുറ്റപത്രം.

കൽക്കരിപ്പാടങ്ങൾ ഖനനത്തിന് നൽകിയതിലെ ക്രമക്കേട് കാരണം രാജ്യത്തിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് 2014ൽ സുപ്രീംകോടതി ഖനനാനുമതി റദ്ദാക്കി. 2014 ഡിസംബർ 14നാണ് മധു കോഡക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എച്ച്.സി. ഗുപ്ത ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandmalayalam newsMadhu kodacoal scam case
News Summary - Three Years Jail For Jharkhand Ex-Chief Minister Madhu Koda- india news
Next Story