Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം നടുങ്ങിയ ...

രാജ്യം നടുങ്ങിയ  ആശുപത്രി ദുരന്തങ്ങൾ 

text_fields
bookmark_border
gorakhpur
cancel

രാജ്യത്തെ ദുഖത്തിലാഴ്ത്തിയ ആശുപത്രി ദുരന്തങ്ങളിൽ  ഒടുവിലേത്തതാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമായ  ഗോരഖ്പുരിൽ സംഭവിച്ചത്. ബാബാ രാഘവ്ദാസ്  ഗവ. മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ 63 കുട്ടികളാണ്  പിടഞ്ഞുമരിച്ചത്.  ആറു ദിവസം കൊണ്ടാണ് ഇത്രയും കുട്ടികൾ മരിച്ചത്. സംഭവം യോഗി ആദിത്യനാഥ് സർക്കാറിെൻറ പ്രതിച്ഛായയെ ഗുരുതരമായി  ബാധിച്ചു. ആദിത്യനാഥ് അഞ്ചു തവണ പ്രതിനിധാനം ചെയ്ത ലോക്സഭ മണ്ഡലമാണ് ഗോരഖ്പുർ. ഇതിനുമുമ്പ്  രാജ്യത്ത് നടന്ന ആശുപത്രി  ദുരന്തങ്ങൾ: 
 

ഛത്തിസ്ഗഢിലെ കൂട്ട വന്ധ്യംകരണം

2014 നവംബറിൽ ഛത്തിസ്ഗഢിൽ ആരോഗ്യവകുപ്പ് നടത്തിയ കൂട്ട വന്ധ്യംകരണ ക്യാമ്പിൽ 11 സ്ത്രീകൾ മരിച്ചു. 20 പേർ ഗുരുതരനിലയിൽ ആശുപത്രിയിലായി. ബിലാസ്പൂരിലെ പെന്ദരി  പ്രദേശത്തെ സർക്കാർ ആശുപത്രിലായിരുന്നു സംഭവം.  80 സ്ത്രീകളെയാണ് അധികൃതർ ക്യാമ്പിലെത്തിച്ച്  ശസ്ത്രക്രിയ നടത്തിയത്. ഇതിൽ 60 പേർ കുഴഞ്ഞുവീണു. വൃത്തിഹീന സാഹചര്യത്തിൽ നടത്തിയ സർജറിക്കിടെയുണ്ടായ അണുബാധയാണ് മരണ കാരണം. 
 

ഭുവനേശ്വർ  ആശുപത്രി തീപിടിത്തം 
2011 ഒക്ടോബറിൽ ഒഡിഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ  22 പേർ മരിക്കുകയും 120 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. അഗ്നിബാധയെ തുടർന്ന് ആളുകളെ ഒഴിപ്പിക്കാൻ  സമയം െെവകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ്  മരണം. 
 

ഏർവാടി  ദുരന്തം 
2001 ആഗസ്റ്റ് ആറിന് ഏർവാടി ദർഗയോടനുബന്ധിച്ച് മാനസിക രോഗികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ  28 രോഗികൾ വെന്തുമരിച്ചു. ഇൗ സംഭവത്തെ  തുടർന്നാണ് സ്വകാര്യ കേന്ദ്രങ്ങളിലെ ചൂഷണങ്ങൾക്കെതിരെ അധികൃതരുടെ കണ്ണു തുറന്നത്.  മന്ത്രവാദ ചികിത്സകൾക്കും കേന്ദ്രങ്ങൾക്കുെമതിരെ  ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മാത്രമേ മാനസികാരോഗ്യ  ചികിത്സ പാടുള്ളൂവെന്ന്  നിയമം കൊണ്ടുവന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHospital tragedyIndia NewsUttar Pradesh
News Summary - Hopital tragedy in india-India news
Next Story