Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുൽബർഗ് സൊസൈറ്റി...

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല: വി.എച്ച്.പി  നേതാവിന് ജാമ്യം

text_fields
bookmark_border
ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല: വി.എച്ച്.പി  നേതാവിന് ജാമ്യം
cancel

അഹ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന വി.എച്ച്.പി നേതാവിന് ഹൈേകാടതി ജാമ്യമനുവദിച്ചു. ഏഴു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന അതുൽ വൈദ്യക്കാണ് ജസ്റ്റിസുമാരായ അഭിലാഷ കുമാരി, എ.ജെ. ശാസ്ത്രി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യം നൽകിയത്. ഒരു വർഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞതും അപ്പീൽ കോടതിക്ക് മുമ്പാകെയുള്ളതും ചൂണ്ടിക്കാട്ടിയാണ് ജാമ്യം.

2002 ഫെബ്രുവരി എട്ടിന് നാനൂറോളം പേരടങ്ങിയ ജനക്കൂട്ടം ഗുൽബർഗ് സൊസൈറ്റി ആക്രമിച്ച് കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയടക്കം 69 പേരെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 11 പേർക്ക് ജീവപര്യന്തം തടവും ഒരാൾക്ക് 10 വർഷവും 12 പേർക്ക് ഏഴുവർഷം തടവുമായിരുന്നു ശിക്ഷ. 36 േപരെ വെറുതെവിടുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulbarg society MassacreAtul Vaidya
News Summary - Gulbarg society massacre convict Atul Vaidya gets bail
Next Story