Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ വിപുല...

ദുബൈയിലെ വിപുല ജലവിതരണ പദ്ധതി  വർഷാവസാനം പൂർണമാവും

text_fields
bookmark_border
ദുബൈയിലെ വിപുല ജലവിതരണ പദ്ധതി  വർഷാവസാനം പൂർണമാവും
cancel
ദുബൈ: നഗരത്തിലെ ജലവിതരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) നടപ്പാക്കുന്ന വിപുല പദ്ധതിയുടെ 109 കിലോമീറ്റർ  പൂർത്തിയായി. 21 കോടി ദിർഹം ചെലവിട്ട് തയ്യാറാക്കുന്ന പദ്ധതിയിൽ 162 കിലോ മീറ്റർ നീളത്തിലാണ് ജലവിതരണ കുഴലുകൾ തയ്യാറാക്കുന്നത്. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 67.3ശതമാനം ജോലികളാണ ് കഴിഞ്ഞത്. 
ഖവാനീജ് 2,ടെക്നോ പാർക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജലവിതരണം കാര്യക്ഷമമാക്കുകയാണ് മുഖ്യ ലക്ഷ്യം. നഗരത്തിൽ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് ജലവിതരണ ശൃംഖല കൂടുതൽ മികവുറ്റതാക്കാനും ജലമൊഴുക്ക് കൂടുതൽ ശക്തമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ദീവ സി.ഇ.ഒ സഇൗദ് മുഹമ്മദ് അൽ തയാർ പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplygulf newsmalayalam news
News Summary - water supply
Next Story