Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതിമിംഗലത്തിെൻറ ജഡം...

തിമിംഗലത്തിെൻറ ജഡം തീരത്തടിഞ്ഞു 

text_fields
bookmark_border
തിമിംഗലത്തിെൻറ ജഡം തീരത്തടിഞ്ഞു 
cancel

മസ്കത്ത്: തിമിംഗലത്തിെൻറ ജഡം തീരത്ത് അടിഞ്ഞു. 14 മീറ്റർ നീളമുള്ള കൂനൻ തിമിംഗലത്തിെൻറ ജഡം ബുധനാഴ്ച വൈകുന്നേരത്തോടെ ഒമാെൻറ തെക്കൻ പ്രദേശമായ ഹാസിക്ക് ബീച്ചിലാണ് കണ്ടെത്തിയത്. മുനിസിപ്പാലിറ്റി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വ്യാഴാഴ്ച സ്ഥലത്തെത്തിയ പരിസ്ഥിതി, ഫിഷറീസ് മന്ത്രാലയം അധികൃതർ മരണകാരണം അറിയുന്നതിനുള്ള പരിശോധന നടത്തി. അറേബ്യൻ കടലിൽ കാണുന്ന കൂനൻ തിമിംഗലങ്ങൾ ലോകത്തിെൻറ മറ്റു സ്ഥലങ്ങളിലുള്ള സമാന തിമിംഗലങ്ങളെക്കാൾ ജനിതക പരമായി വേറിട്ട് നിൽക്കുന്നതാണ്.

ലോകത്ത് ഏറ്റവുമധികം ഒറ്റപ്പെട്ട് ജീവിക്കുന്ന തിമിംഗല സമൂഹമാണ് ഇതെന്ന് ഇൗ മേഖലയിൽ പഠനം നടത്തുന്നവർ പറയുന്നു. ഒമാൻ തീരത്ത് ഇരുപതോളം ഇനം തിമിംഗലങ്ങളെയും ഡോൾഫിനുകളെയും കണ്ടുവരുന്നതായാണ് കണക്കുകൾ. എന്നാൽ എത്ര കൂനൻ തിമിംഗലങ്ങൾ ഒമാൻ കടലിൽ ഉണ്ട് എന്നതിെൻറ കണക്കുകൾ വ്യക്തമല്ല. അടുത്തിടെ മുസന്ദം കടലിൽ കൊലയാളി തിമിംഗലങ്ങളെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wale
News Summary - wale
Next Story