Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനങ്ങൾ...

വാഹനങ്ങൾ മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാത്തത് നിയമലംഘനം -ആർ.ഒ.പി

text_fields
bookmark_border
വാഹനങ്ങൾ മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാത്തത് നിയമലംഘനം -ആർ.ഒ.പി
cancel

മസ്കത്ത്: റോഡിലൂടെ പോകുന്ന വാഹനങ്ങൾ വശങ്ങളിലേക്ക് തിരിയുന്നതിന് ഇൻഡിക്കേറ്ററുകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്ന് ആർ.ഒ.പി. തിരിയുന്നതിന് അൽപം മുമ്പായി വേണം മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കുമെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു. ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കാതെ തിരിയുന്നത് 15 റിയാൽ വരെ പിഴ ഇൗടാക്കാവുന്ന കുറ്റമാണ്. പിന്നിൽ വരുന്ന വാഹനത്തിെൻറ ഡ്രൈവർക്ക് ഒരു ധാരണയും നൽകാതെ പെെട്ടന്ന് ട്രാക്ക് മാറുന്നത് അപകടകരമാണ്. നിരവധി അപകടങ്ങൾ ഇതുമൂലം നടന്നിട്ടുണ്ട്. വാഹനത്തിലെ സിഗ്നലിങ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ ഡ്രൈവർമാർ ശീലിക്കേണ്ടതുണ്ടെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു.

കഴിവും മാന്യതയും വേണ്ട കലയാണ് ഡ്രൈവിങ്. ആവശ്യമുള്ള സമയത്ത് ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നത് വഴി പിന്നിൽ വരുന്ന വാഹനത്തിെൻറ ഡ്രൈവറെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷക്കായി വാഹനം തിരിക്കുന്നതിന് മുമ്പ് വേഗം കുറക്കുകയും ഇൻഡിക്കേറ്ററുകൾ  ഉപയോഗിക്കുകയും വേണമെന്ന് ആർ.ഒ.പി വക്താവ് ചൂണ്ടിക്കാട്ടി. ട്രാഫിക് സിഗ്നലുകളെ ചില ആളുകൾ ലഘുവായി കാണുന്ന പ്രവണ നിരാശജനകമാണെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു. വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം ആശയ വിനിമയത്തിന് സഹായിക്കുന്ന ഭാഷയാണ് സിഗ്നലുകൾ. ഇത് യഥാവിധി മനസ്സിലാക്കി ഉപയോഗിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

ഇവ കൃത്യസമയത്ത് ശരിയായി ഉപയോഗിക്കുന്നതിലാണ് കാര്യം. പ്രത്യേകിച്ച് ഉയർന്ന വേഗത്തിൽ വാഹനമോടിക്കുേമ്പാൾ -അലി അൽ ബർവാനി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾക്ക് പിടിയിലാകുന്നവർക്ക് കർശന ശിക്ഷ നൽകുന്നത് കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsindicators
News Summary - indicators-oman-gulf news
Next Story