Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജീവിത രീതിയാണ്...

ജീവിത രീതിയാണ് ഏറ്റവും വലിയ ആരാധന –അനസ് മൗലവി

text_fields
bookmark_border
ജീവിത രീതിയാണ് ഏറ്റവും വലിയ ആരാധന –അനസ് മൗലവി
cancel
camera_alt??.???.???.?? ?????????? ?????? ??????? ??? ??????? ????????? ?????????? ????????? ?? ???????? ???????? ??????????????? ???????? ?????? ????????? ??????????? ?????? ??????? ??????????????????
മംഗഫ്: നല്ല മുസ്ലിമിന് അല്ലാഹുവിനോടുള്ള ആരാധനയെയും തെൻറ ജീവിതത്തെയും വേർതിരിക്കാൻ കഴിയില്ലെന്നും ഖുർആൻ പറഞ്ഞ ജീവിതരീതി തന്നെയാണ് ഏറ്റവും മഹത്തായ ദൈവിക ആരാധനയെന്നും ഇസ്ലാമിക പണ്ഡിതനും കണ്ണൂർ ഐനുൽ മആരിഫ് ഡയറക്ടറുമായ അനസ് മൗലവി. കെ.കെ.എം.എ അഹ്മദി സോണൽ മംഗഫ് അൽ നജാത് സ്കൂളിൽ നടത്തിയ മർഹബൻ യാ ശഹറു റമദാൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ ഉദ്‌ഘാടനം ചെയ്തു. സോണൽ പ്രസിഡൻറ് സംസം റഷീദ് അധ്യക്ഷത വഹിച്ചു. കെ.കെ.എം.എയുടെ റമദാൻ കലണ്ടർ സ്പീഡെക്സ് കാർഗോ ഡയറക്ടർ ഹംസക്ക് നൽകി സംഘടനയുടെ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ പുറത്തിറക്കി. 
ഇന്ത്യ ഇനർർനാഷനൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, ജനറൽ സെക്രട്ടറി കെ. ബഷീർ, മുനീർ തുരുത്തി, എ.വി. മുസ്തഫ എന്നിവർ സംസാരിച്ചു. സി.എം. അഷ്‌റഫ് സ്വാഗതവും അസ്‌ലം ഹംസ നന്ദിയും പറഞ്ഞു. അയൂബ് മൊഹിയുദ്ദീൻ ഖിറാഅത് നടത്തി.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ സൽമാൻ അബ്ദുല്ല, ഇബ്രാഹിം കുന്നിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, എ.പി. അബ്ദുൽ സലാം, കെ.സി. റഫീഖ്, ഹംസ പയ്യന്നൂർ, മുനീർ കോടി, യുസഫ് അൽ ഖാസിമി എന്നിവർ സംബന്ധിച്ചു. ഷാഹിദ് സിദ്ദിഖ്, അഷ്‌റഫ് മാങ്കാവ്, എ.വി. ഹനീഫ, എൻ. നിസാമുദ്ദീൻ, പി.എം. ജാഫർ, അഷ്‌റഫ് മണ്ണഞ്ചേരി, ടി. ഫിറോസ് എന്നിവർ നേതൃത്വം നൽകി
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait events
Next Story