Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്.സി...

പി.എസ്.സി ആസ്ഥാന എൻക്വയറി ഒാഫിസ് ശക്തിപ്പെടുത്തണം

text_fields
bookmark_border
പി.എസ്.സി ആസ്ഥാന എൻക്വയറി ഒാഫിസ് ശക്തിപ്പെടുത്തണം
cancel

െപാന്നാനിയിൽനിന്നുള്ള ഒരുദ്യോഗാർഥിയാണ്. പ്രൊഫൈലിൽ തിരുത്തുന്നതുൾപ്പെടെ പൊതുവായ ചില കാര്യങ്ങളറിയാൻ പി.എസ്.സിയുടെ ജില്ല ഒാഫിസിൽ ചെല്ലുേമ്പാൾ തിരുവനന്തപുരത്തുള്ള ഒാഫിസുമായി ബന്ധപ്പെടാനാണ്  പറയുന്നത്. തിരുവനന്തപുരത്തുള്ള എൻക്വയറി ഒാഫിസിൽ വിളിച്ചാൽ ഫോണെറുക്കാറില്ല. േകാൾ സെൻററിൽ കണക്ഷൻ കിട്ടാൻ അരമണിക്കൂറെങ്കിലും കാത്തിരിക്കണം. അതിനിടെ ഫോൺ കട്ടാവും. മലബാറിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് എല്ലാക്കാര്യത്തിനും തിരുവനന്തപുരത്ത് നേരിട്ട് വരാനാകുമോ? എൻക്വയറിയിൽനിന്ന് വിവരം ലഭിക്കാൻ മറ്റെന്താണ് മാർഗം. 
കരുണാകരൻ, പൊന്നാനി

•പല ആവശ്യങ്ങൾക്കും ഉദ്യോഗാർഥികൾ തിരുവനന്തപുരത്ത് പി.എസ്.സി ഒാഫിസിൽ വരാറുണ്ട്. പി.എസ്.സി പരീക്ഷകൾക്കും ഇൻറർവ്യൂവിനും വരുന്നതുകൂടാതെ വൺടൈം സർട്ടിഫിക്കറ്റ് പരിശോധക്കുകൂടി ഉദ്യോഗാർഥികൾ വരുന്നതോടെ അവരെല്ലാം എൻക്വയറിയിൽ പോയി റിക്രൂട്ട്മെൻറ് വിവരം അന്വേഷിക്കാറുണ്ട്. ഉദ്യോഗാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ടോക്കൺ നൽകിയാണ് അവരെ നിയന്ത്രിക്കുന്നത്. ഇൗ തിരക്ക് രാവിലെ മുതൽ വൈകീട്ടുവരെയുണ്ടാകും. ഇതിനിടയിൽ േഫാണെടുക്കാൻ അവർക്ക് കഴിയാതെ വരുകയാണ്. ഇൗ തിരക്ക് എനിക്ക് ബോധ്യമായ കാര്യമാണ്. രാവിലെ എട്ടുമുതൽ ഒന്നുവരെ രണ്ട് അസിസ്റ്റൻറുമാരും ഒന്നുമുതൽ ആറുവരെ വേെറ രണ്ട് അസിസ്റ്റൻറുമാരും 10.15 മുതൽ 5.15 വരെ ഒരു എൻക്വയറി ഒാഫിസറുമാണുള്ളത്. തിരുവനന്തപുരം ജില്ല ഒാഫിസിെൻറ എൻക്വയറിയും ഇതോടൊപ്പമാണ് പ്രവർത്തിക്കുന്നത്. അതിന് മറ്റൊരു എൻക്വയറി ഒാഫിസറുമുണ്ട്. വർധിച്ചുവരുന്ന എൻക്വയറി നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ എൻക്വയറി ഒാഫിസ് ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഇൗയിടെ സർക്കാർ അനുവദിച്ച 120 അധികജീവനക്കാരിൽ രണ്ടുപേരെക്കൂടി ഇവിടെ നിയമിച്ചാൽ എൻക്വയറിയുടെ പ്രവർത്തനം നല്ല രീതിയിൽ പോകും. 

അസിസ്റ്റൻറ് സെയിൽസ്മാൻ
കാറ്റഗറി നമ്പർ 222/2015 അനുസരിച്ചുള്ള അസിസ്റ്റൻറ് സെയിൽസ്മാൻ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് എന്നു പ്രതീക്ഷിക്കാം? നിലവിൽ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്?
അനസ്, കാവിൽ

ഇതിെൻറ ഷോർട്ട് ലിസ്റ്റ് ഇതുവരെ ആയിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല. എൽ.ഡി ക്ലർക്ക് ബിവറേജസ് ബിവറേജസിലെ എൽ.ഡി ക്ലർക്ക്  തസ്തികയുടെ േഷാർട്ട് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്? എത്ര നിയമനസാധ്യത ഉണ്ടെന്നുകൂടി  അറിഞ്ഞാൽ കൊള്ളാം. 
റഫീഖ്, നടുവണ്ണൂർ

•ഇതിെൻറ ഷോർട്ട് ലിസ്റ്റ് ആയിട്ടില്ല. ഒഴിവുകൾ എത്രയുണ്ടാകുമെന്ന് പറയാനും പറ്റില്ല. 

ഹയർ സെക്കൻഡറി ടീച്ചർ
എെൻറ മരുമകൾ ലുബ്ന ഖാസ എന്ന കുട്ടി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സുവോളജി സീനിയർ, ജൂനിയർ) തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ടെസ്റ്റും ഇൻറർവ്യൂവും കഴിഞ്ഞു. റാങ്ക് ലിസ്റ്റിൽ പേരുണ്ടെന്നും അറിയാൻകഴിഞ്ഞു. എന്നാൽ, അതിനുേശഷം ഒരു വിവരവും പി.എസ്.സിയിൽ നിന്നുണ്ടായിട്ടില്ല. തിരുവനന്തപുരത്തുള്ള ന്യൂനപക്ഷ കമീഷന് വിവരങ്ങൾ അറിയിച്ചുെകാണ്ട് കത്തയക്കുകയുണ്ടായി. അതിന് മറുപടിയായി മലപ്പുറം കലക്ടറേറ്റിൽ നടന്ന മുഖാമുഖം  പരിപാടിയിൽ പി.എസ്.സിയിൽനിന്നൊരു കത്ത് കിട്ടുകയും ചെയ്തു. റാങ്ക് സീനിയറിന് സപ്ലിമെൻററിയിൽ 108ഉം ജൂനിയറിന് സപ്ലിമെൻററിയിൽ101മാണുള്ളത്. 2017 ജൂൺ 30ന് ഇൗ റാങ്ക്ലിസ്റ്റിെൻറ കാലാവധി തീരുകയാണെന്നും അറിയാൻ കഴിഞ്ഞു. 

ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മാനേജ്മെൻറ് ഹയർ സെക്കൻഡറി  സ്കൂളിലുമായി ധാരാളം ഒഴിവുകളുെണ്ടന്നും അതൊക്കെ സ്വന്തക്കാരെയും മറ്റും തിരുകിക്കയറ്റാൻ മനഃപൂർവം പി.എസ്.സിയെ അറിയിക്കാതിരിക്കുകയാണെന്നുമാണ് വിവരം. ഇൗയിടെ വിജിലൻസ് അന്വേഷണം നടന്നതിെൻറ വിവരം പത്രങ്ങളിൽ വായിച്ചു. ഉദ്യോഗാർഥികൾക്ക് അർഹമായ അവകാശം എങ്ങനെ ലഭിക്കും? എെൻറ മരുമകൾക്ക് 2017 ജൂൺ 30ന് മുമ്പ് പി.എസ്.സിയിൽനിന്ന് എന്തെങ്കിലും അനുകൂലഉത്തരവ് പ്രതീക്ഷിക്കാമോ?
ഹംസ ഹാജി, അങ്ങാടിപ്പുറം

•റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ആ വിവരം പത്രങ്ങളിലൂടെ അറിയാൻ കഴിയും. റാങ്കുണ്ടോ എന്നറിയാൻ പി.എസ്.സിയുടെ ഏതെങ്കിലും ഒാഫിസിൽ അന്വേഷിച്ചാൽ മതി. അല്ലെങ്കിൽ പി.എസ്.സി വെബ്സൈറ്റ് പരിശോധിച്ചാലും മതി. എം.എസ്സി, ബി.എഡ് കഴിഞ്ഞ ഒരു കുട്ടിക്ക് ഇതൊക്കെ അറിയാൻ കഴിയുകയും ചെയ്യും. ഇൗ ലിസ്റ്റിൽനിന്ന് (ജൂനിയർ) ഒാപൺ 13ാം റാങ്ക് വരെയാണ് അഡ്വൈസ് ചെയ്തിട്ടുള്ളത്. മുസ്ലിം 12ാം റാങ്ക് വരെയും സപ്ലിമെൻററിയിൽ യഥാക്രമം 108, 101 റാങ്കുള്ള ഉദ്യോഗാർഥിക്ക് അഡ്വൈസ് ലഭിക്കാൻ ആയിരത്തിലധികം ഒഴിവ് വേണ്ടിവരും. ഹയർ സെക്കൻഡറിയിൽ 61 ഒഴിവുകൾ മാത്രമാണ് എല്ലാ വിഷയത്തിനും കൂടി കണ്ടെത്തിയത്. ഇൗ സാഹചര്യത്തിൽ ലുബ്ന ഖാസക്ക് നിയമനസാധ്യത ഇല്ലെന്നുതന്നെ പറയാം. 

സിവിൽ എക്സൈസ് ഒാഫിസർ
സിവിൽ എക്സൈസ് ഒാഫിസർ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് എപ്പോൾ പ്രതീക്ഷിക്കാം? 
രവി, കുനിയിൽ
•ഇതിെൻറ പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളൂ. ഷോർട്ട് ലിസ്റ്റ് വരാൻ വളരെ വൈകും. 

അസിസ്റ്റൻറ് മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ
കാറ്റഗറി നമ്പർ 551/2014 അനുസരിച്ച് മോേട്ടാർ വെഹിക്കിൾ വകുപ്പിലേക്കുള്ള അസിസ്റ്റൻറ് മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് ഞാനപേക്ഷിച്ചിരുന്നു. അതിന് യോഗ്യതയായി പറഞ്ഞിട്ടുള്ള പ്രവൃത്തിപരിചയം തേടുന്നതിന് ഏത് ഗ്രേഡിലുള്ള ഗവൺമെൻറ് അപ്രൂവ്ഡ് വർക്ഷോപ് ആണ് വേണ്ടത്? എ.ബി.സി.ഡി ഗ്രേഡുകളായി ഗവ. അപ്രൂവ്ഡ് വർക്ഷോപ്പുകൾ തരംതിരിച്ചിട്ടുണ്ട് എന്നാണറിയുന്നത്. പ്രവൃത്തിപരിചയത്തിെൻറ കാലയളവിൽ ഉദ്യോഗാർഥിയുടെ പേരിൽ ഇ.എസ്.െഎ, പി.എഫ്, ക്ഷേമനിധി തുടങ്ങിയവ വേണ്ടതുണ്ടോ? അത്തരത്തിലുള്ള മറ്റേതെങ്കിലും രജിസ്ട്രേഷനോ മറ്റോ ആവശ്യമുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു. 
മുഹമ്മദ് റിൻഷാദ്, പെരുമ്പാവൂർ

•വ്യാജ സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പ്രവൃത്തിപരിചയം അപ്രൂവ്ഡ് വർക്ഷോപ്പുകളിൽനിന്ന് വേണമെന്ന് അനുശാസിക്കുന്നത്. മിനി വേജസ് ആക്ട് അനുസരിച്ചോ മറ്റെതെങ്കിലും ആക്ട് അനുസരിച്ചോ രജിസ്റ്റർ ചെയ്തതായിരിക്കണം വർക്ഷോപ്. മിനിമം വേജസ് ആക്ട് അനുസരിച്ചോ മറ്റേതെങ്കിലും ആക്ട് അനുസരിച്ചോ രജിസ്റ്റർ ചെയ്തതായിരിക്കണം വർക്ഷോപ്. മിനിമം വേജസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തതാണെങ്കിൽ ബന്ധപ്പെട്ട ലേബർ ഒാഫിസർ പരിചയ സർട്ടിഫിക്കറ്റ് കൗണ്ടർ സൈൻ ചെയ്യണം. മേറ്റതെങ്കിലും ആക്ട് അനുസരിച്ചാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ആ വർക്ഷോപ് ഇൻസ്പെക്റ്റ് ചെയ്യാൻ അധികാരമുള്ള ഒാഫിസർ കൗണ്ടർസൈൻ ചെയ്യണം. സർട്ടിഫിക്കറ്റിൽ രജിസ്ട്രേഷൻ നമ്പറുണ്ടായിരിക്കണം. പരിചയം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും വ്യക്തമായി രേഖപ്പെടുത്തണം. ശമ്പളം  കാണിച്ചിരിക്കണം. അപ്രൻറിസായിട്ടുള്ള പരിചയം സ്വീകരിക്കുകയില്ല. ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc enquiries
News Summary - psc enquiries
Next Story