Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആർ.ബി.െഎയിൽ...

ആർ.ബി.െഎയിൽ ഒാഫിസർ

text_fields
bookmark_border
ആർ.ബി.െഎയിൽ ഒാഫിസർ
cancel
റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ ഗ്രേഡ് ബി ഒാഫിസർ തസ്തികയിലെ 161 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
  1. ഒാഫിസർ (ജനറൽ): 145 ഒഴിവുകൾ (ജനറൽ-73, ഒ.ബി.സി-39, എസ്.സി-22, എസ്.ടി-11). 60 ശതമാനം മാർക്കോടെ ബിരുദം. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവക്ക് 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 50 ശതമാനം മതി. 
  2. ഒാഫിസർ (ഡിപ്പാർട്മെൻറ് ഒാഫ് ഇക്കേണാമിക് ആൻഡ് പോളിസി റിസർച്): 12 ഒഴിവുകൾ. (ജനറൽ -ഒമ്പത്, ഒ.ബി.സി -മൂന്ന്). ഇക്കേണാമിക്സ്/ഇക്കേണാമെട്രിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കേണാമിക്സ്/മാത്തമാറ്റിക്കൽ ഇക്കേണാമിക്സ്/ഇൻറഗ്രേറ്റഡ് ഇക്കേണാമിക് കോഴ്സ്/ഫിനാൻസ് എന്നിവയിൽ 55 ശതമാനം മാർേക്കാടെ പി.ജി. എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. 
  3. ഒാഫിസർ (ഡിപ്പാർട്മെൻറ് ഒാഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെൻറ്): നാല് ഒഴിവുകൾ. (ജനറൽ-ഒന്ന്, എസ്.സി-ഒന്ന്, എസ്.ടി-രണ്ട്). സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കേണാമിക്സ്/ഇക്കേണാമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് എന്നിവയിൽ െഎ.െഎ.ടി ഖരഗ്പുരിൽനിന്നുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സിൽ െഎ.െഎ.ടി ബോംബെയിൽനിന്നുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ എം.സ്റ്റാറ്റ്. 55  ശതമാനം മാർക്ക് വേണം. എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്ക് 50 ശതമാനം മതി. 

പ്രായം 2017 മേയ് ഒന്നിന് 21നും 30നും ഇടയിൽ. എം.ഫിൽ നേടിയവർക്ക് 32 വയസ്സുവരെയും പിഎച്ച്.ഡി നേടിയവർക്ക് 34 വയസ്സുവരെയും അപേക്ഷിക്കാം. 
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ട ഒാൺലൈൻ പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കണ്ണൂർ, കാസർകോട്, കൊച്ചി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവ ആദ്യഘട്ട പരീക്ഷകേന്ദ്രങ്ങളാണ്. രണ്ടാംഘട്ട പരീക്ഷക്ക് കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങൾ. 

പ്രീ എക്സാമിനേഷൻ ട്രെയിനിങ്: എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഒ.ബി.സി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പ്രീ എക്സാമിനേഷൻ ട്രെയിനിങ് സൗജന്യമായി നടത്തുന്നു. ബാങ്കിന് ഒാഫിസുള്ള കേന്ദ്രങ്ങളിലാണ് പരിശീലനം. 

പരീക്ഷഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 850 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ  നേരിടുന്നവർക്കും 100 രൂപയുമാണ് അപേക്ഷഫീസ്. https://www.rbi.org.inലൂടെ അപേക്ഷിക്കാനാകും. ഒാൺലൈനായാണ് ഫീസടക്കേണ്ടത്. അേപക്ഷിക്കേണ്ട അവസാന തീയതി മേയ് 23. ഒാഫിസർ ജനറൽ തസ്തികയിലെ ആദ്യഘട്ട പരീക്ഷ ജൂൺ 17നും രണ്ടാംഘട്ടം ജൂലൈ ഏഴിനുമാണ്. 

ഒാഫിസർ (ഡിപ്പാർട്മെൻറ് ഒാഫ് ഇക്കേണാമിക് ആൻഡ് പോളിസി റിസർച്) തസ്തികയിലേക്കും  ഒാഫിസർ (ഡിപ്പാർട്മെൻറ് ഒാഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെൻറ്) തസ്തികയിലേക്കും ആദ്യഘട്ട പരീക്ഷ ജൂൺ17നും രണ്ടാംഘട്ടം ജൂൈല ആറിനും ഏഴിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.rbi.org.inൽ Opportunities@RBIൽ Current Vacancies കാണുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBI vacancies
News Summary - officer in RBI
Next Story